എം എം മണിയുടെ പ്രസ്‌താവനകള്‍ തെറ്റെന്ന്‌ പിണറായി വിജയന്‍::Thejas Online
  Ct¸mÄ In«nbh Permanant Link (URL) for this news E-mail this article Back to Home Page
Fw Fw aWnbpsS {]kvXmh\IÄ sXsä¶v ]nWdmbn hnPb³
Sun, 27 May 2012 12:34:24 +0000

Xncph\´]pcw: CSp¡n PnÃm sk{I«dn Fw Fw aWnbpsS {]kvXmh\ sXsä¶v ]nWdmbn hnPb³. ]mÀ«nsb i{Xp¡Ä sIm¯nIodpt¼mÄ C¯cw {]kvXmh\IÄ AcpXv. aWn¡vv ]mÀ«n \ne]mSpIfn \n¶v hyXnbm\apWvSmbn. sIme]mXI¯neqsS ]mÀ«nsb hfÀ¯m³ Ignbpsa¶vv IcpXp¶nÃþ]nWdmbn ]dªp. 

kn.]n.Fw A{Ias¯ t\cn«Xv P\s¯ AWn\nc¯nbmWv. CXnsâ `mKambmWv ]mÀ«n hfÀ¶Xv. A{Ia¯n\v ap¶n Xfcp¶ ]mÀ«bà kn.]n.Fw. B{IaW¯neqsSbpw sIme]mXI¯neqsSbpw Hcp ]mÀ«nsbbpw XIÀ¡m\mhpsa¶v kn.]n.Fw hnizkn¡p¶nÃ. A§s\ XIÀ¶pt]mhpambncps¶¦n kn.]n.Fw Ft¶ XfÀ¶p t]mIpambncp¶psh¶pw ]nWdmbn ]dªp.  am[ya{]hÀ¯IcpsS tNmZy§Äs¡m¶pw adp]Sn ]dbmsX ]nWdmbn hmÀ¯mkt½f\thZn hn«p.

നിങ്ങള്‍ പറഞ്ഞത്...
മുസ്‌ലിം തീവ്രവാദത്തിന്റെ അനന്ത സാധ്യതകള്‍ സി.പി.ഐ.എം പരീക്ഷിച്ചപ്പോള്‍
മുസ്‌ലിം തീവ്രവാദത്തിന്റെ അനന്ത സാധ്യതകള്‍ സി.പി.ഐ.എം പരീക്ഷിച്ചപ്പോള്‍ മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്വ്വം ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്. അനന്തന്‍ 2012 മെയ് നാല് രാത്രി 10.30. പത്ര മാധ്യമങ്ങള്‍ പേജുകള്‍ സെറ്റ് ചെയ്ത് അവസാന മിനുക്കു പണികള്‍ ചെയ്യുന്ന സമയം. ദൃശ്യമാധ്യമങ്ങള്‍ ലൈവ് ബുള്ളറ്റിനുകള്‍ അവസാനിപ്പിക്കുന്ന സമയം. വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ച് റവല്യൂഷണറി മാര്‌്്ിസിസ്റ്റ് പാര്ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 51 വെട്ടുകളേറ്റ ആ വിപ്ലവ കമ്മ്യൂണിസ്റ്റ് നേതാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ വാര്ത്താത പ്രാധാന്യം ഉള്ക്കൊ്ണ്ട് ചാനല്‍ ഡസ്‌കുകള്‍ ഉണര്ന്നു . ബ്രേക്കിങ് ന്യൂസ് പോയിക്കൊണ്ടിരുന്നു. റവല്യൂഷണറി മാര്‌്ുകസിസ്റ്റ് പാര്ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു…. വടകര വള്ളിക്കാടാണ് കൊലപാതകം നടന്നത്… എന്നിങ്ങനെയായിരുന്നു എല്ലാ ചാനലുകളുടെയും ബ്രേക്കിങ്…. എന്നാല്‍ മണിക്കൂറുകള്ക്കാകം സി.പി.ഐ.എം ചാനലായ കൈരളിപീപ്പിള്‍ ബ്രേക്കിങ്ങിനൊപ്പം ഒരു വരി കൂടി ചേര്ത്തു . സംഭവത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സൂചന… പിന്നീട് ഓരോന്നായി വ്യക്തമാവാന്‍ തുടങ്ങി. സംഭവം നടന്നത് വള്ളിക്കാട് മുസ്‌ലിം പള്ളിക്ക് മുന്നില്‍. പ്രതികള്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന കാറിന് പിറകില്‍ ‘മാഷാ അല്ലാ’… എന്ന് അറബിയില്‍ വാചകം… പ്രതികളെന്ന് സൂചനയെന്ന പേരില്‍ കൈരളി ചാനല്‍ ആദ്യം നല്കികയ പേര് റഫീഖ് എന്നയാളുടെത്(പിന്നീട് മറ്റു ചാനലുകളിലും കുറച്ച് സമയം ആ പേര് മാത്രമേയുണ്ടായിരുന്നുള്ളൂ…) ടി.പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേല്‍ ആരോപിക്കാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ആഗോള തലത്തില്‍ തന്നെ ഏറെ ചര്ച്ച ചെയ്യപ്പെടുകയും കേരളത്തില്‍ സി.പി.ഐ.എം തന്നെ ഇടപെടുകയും ചെയ്ത ‘മുസ്‌ലിം തീവ്രവാദികള്‍’ എന്ന പദത്തിന്റെ സാധ്യത എത്ര തന്ത്രപരമായാണ് സി.പി.ഐ.എം ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടുകയാണ്. ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ കൊലയാളികള്‍ സഞ്ചരിച്ച കാറില്‍ ബോധപൂര്വ്വംെ പതിച്ച അറബി വാചകം അടങ്ങിയ സ്റ്റിക്കര്‍ സവിശേഷ ശ്രദ്ധയാകര്ഷിവക്കുന്നുണ്ട്. ‘മാഷാ അല്ലാ’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവം ഇച്ഛിച്ചാല്‍ എന്നാണ് . കൊലക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചത് പത്രങ്ങള്‍ വാര്ത്തായാക്കിയപ്പോള്‍ തീവ്രവാദ ബന്ധത്തിന്റെ സൂചന കൂടി നല്കിത. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ മുസ്ലീം അല്ലാത്ത ഒരാളില്‍ നിന്നാണ് വാടകക്ക് എടുത്തത്. മുസ്ലീം അല്ലാത്ത ഒരാളുടെ കാറില്‍ ബോധപൂര്വ്വംാ ഒരു മുസ്‌ലിം ചിഹ്നം പതിച്ചതിലൂടെ സാമ്രാജ്യത്വവും സംഘപരിവാരും ചെയ്യുന്ന അതേ ജോലി തന്നെയാണ് ടി.പിയുടെ കൊലയാളികളും അതിന്റെ ആസൂത്രകരും ചെയ്തത്. ചന്ദ്രശേഖരനെ വധിച്ചത് മുസ്‌ലിം തീവ്രവാദികളാണെന്ന് വരുത്തിത്തീര്ക്കു കയായിരുന്നു അറബി സ്റ്റിക്കര്‍ പതിച്ചതിന്റെ ഉദ്ദേശ്യമെന്ന് വേണം കരുതാന്‍. തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. എവിടെ സ്‌ഫോടനം നടന്നാലും രാജ്യത്തെ അന്വേഷണ സംവിധാനം അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്ത്തു കയാണ് പതിവ്. ഇതുകൊണ്ട് രണ്ടു ലക്ഷ്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്. മുസ്‌ലിംകളെ എപ്പോഴും പ്രതിരോധത്തിലാക്കുകയെന്ന സംഘപരിവാര്‍ അജണ്ട. മറ്റൊന്ന് യഥാര്ത്ഥ പ്രതികള്ക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴി. ഈ വഴികള്‍ ടി.പി വധക്കേസിലെ പ്രതികളും കൈരളി ചാനലും പ്രയോഗിച്ചുവെന്നല്ലേ സംശയിക്കേണ്ടി വരുന്നത്. രണ്ടാമതു പറഞ്ഞ യഥാര്ത്ഥാ പ്രതികളെ രക്ഷപ്പെടുത്തലും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയുമായിരിക്കാം ഗൂഢാലോചകര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ അതിലൂടെ നടപ്പാക്കപ്പെടുന്നത് നേരത്തെ പറഞ്ഞ സാമ്രാജ്യത്വത്തിന്റെയും സംഘപരിവാരിന്റെ യഥാര്ത്ഥത അജണ്ടകള്‍ തന്നെയാണ്. സി.പി.ഐ.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗം ഉള്പ്പെ ടെയുള്ളവര്‍ ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ഈ സമയത്ത് ഈ പ്രശ്‌നത്തിന് അല്പംമ കൂടി മാനം കൈവരികയാണ്. രാജ്യത്ത് ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന് എപ്പോഴും ആണയിടുന്നവരാണ് സി.പി.ഐ.എം. എന്നാല്‍ സ്വന്തം തടി രക്ഷപ്പെടുത്താന്‍ ന്യൂനപക്ഷങ്ങളെ എങ്ങിനെ കുരുതികൊടുക്കാമെന്ന് പാര്ട്ടി യുടെ സ്വന്തം ചാനലായ കൈരളിയും കൊലപാതകത്തിന്റെ ആസൂത്രകരും തെളിയിച്ചു കഴിഞ്ഞു. സ്വാമി അസിമാനന്ദ എന്ന ഹിന്ദുത്വ ഭീകരവാദിയുടെ കുറ്റസമ്മത മൊഴി പുറത്തുവരുന്നത് വരെ, ഇന്റലിജന്സ് തീരെയില്ലാത്ത നമ്മുടെ രഹസ്യന്വേഷണ ഏജന്സിുകള്‍ ഹിന്ദുത്വ തീവ്രവാദം എന്ന ഒന്നിനെക്കുറിച്ച് കേട്ടിട്ടു പോലും ഇല്ലായിരുന്നു. മക്ക മസ്ജിദ് തൊട്ടുള്ള 12 സ്‌ഫോടനങ്ങള്‍ ഹിന്ദുത്വര്‍ നടത്തിയതാണെന്ന് പകല്‍ പോലെ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും ഒരു പൊട്ടിത്തെറി എവിടെയങ്കിലും നടന്നാല്‍ മുസ്‌ലിം യുവാക്കളെ തേടി തന്നെയാകും കേരള പോലീസ് ഉള്പ്പെങടെ ചാടിപ്പുറപ്പെടുക. ഇസ്‌ലാമോ ഫോബിയയുടെ ബാക്കി പത്രമായ ഈ സ്ഥിതിവിശേഷം മറ്റാരേക്കാളും നന്നായി തിരിച്ചറിയുന്ന പാര്ട്ടി യാണ് സി.പിഐ.എം. സി.പി.ഐ.എമ്മും ബി.ജെ.പിയും കൊല നടത്തിയാല്‍ അത് രാഷ്ട്രീയ കൊലപാതകം മാത്രമേ ആകൂ. ലീഗ് ഉള്പ്പെ ടെ മുസ്‌ലിം പേരുള്ള ആരെങ്കിലും കൊലപാതകത്തില്‍ ആരോപണ വിധേയരായാല്‍ ഒപ്പം തീവ്രവാദ ചാപ്പയും വീഴും. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലെ കൊലയാളികള്‍ തങ്ങളുടെ കുടില തന്ത്രം പ്രയോഗിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്ക്കറകം കൈരളി ചാനല്‍ ബ്രേക്കിങ് പോയിക്കൊണ്ടിരുന്നത് രണ്ട് വരികളാണ്. കൊലനടത്തിയത് റഫീക് എന്നയാള്‍. കൊലക്ക് പിന്നില്‍ മതതീവ്രവാദി സംഘം. ഇതു വരെ പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം സി.പി.ഐ.എമ്മിന് വേണ്ടി കൊല തൊഴിലാക്കിയ വ്യക്തിയാണ് റഫീക്ക്. പാര്ട്ടി എല്ലായ്‌പ്പോഴും സംരക്ഷിച്ച് നിര്ത്തി യ ഗുണ്ട. പക്ഷെ ചന്ദ്രശേഖരന്റെ കൊലക്ക് ശേഷം റഫീക്കിനെ ഒറ്റയടിക്ക് മത തീവ്രവാദിയാക്കുകയാണ് സി.പി.ഐ.എമ്മും കൈരളിയും ചെയ്തത്. തീവ്രവാദ സമവാക്യം പിണറായി വിജയന്‍ വാര്ത്താ സമ്മേളനങ്ങളില്‍ ആവര്ത്തി ച്ചപ്പോള്‍ പാര്ട്ടി തന്ത്രത്തിന്റെ പ്രയോഗം പൂര്ണ്ണമമാവുകയായിരുന്നു. എന്നാല്‍ കള്ളപ്രചാരണങ്ങള്ക്ക് അധിക നേരത്തെ ആയുസ്സുണ്ടായിരുന്നില്ല. ടി.പി വധത്തെ തുടര്ന്ന് ഉണര്ന്നര പ്രതിഷേധ ജ്വാലയില്‍ ഈ പ്രചാരണങ്ങള്‍ കത്തിച്ചാമ്പലായി. കൈരളി ചാനലും ഏറെ കഴിയും മുമ്പ് ഈ തരത്തിലുള്ള വാര്ത്തചകളില്‍ നിന്ന് പിന്വ ലിഞ്ഞു. ടി.പിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്ത്തി്ച്ച യഥാര്ത്ഥ പ്രതികള്‍ പിടിക്കപ്പെടുമോയെന്ന് കേരളത്തിന്റെ രാഷ്ട്രീയ പരിസരം വെച്ച് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എന്നാല്‍ കൊലപാതകത്തിന്റെയും അത് ഒളിപ്പിച്ചുവെക്കാന്‍ നടത്തിയ വഞ്ചനയുടെയും കറുത്ത പുള്ളികള്‍ കൊലപാതകികളുടെയും ഗൂഢാലോചകരുടെയും മുഖത്ത് നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.
Posted by അബ്ദുല്‍ സലാം on May-27 02:49:28
സത്യം വളരെയേറെ വൈകും എങ്കിലും സത്യം പുറത്തു വരും
മണി പറഞ്ഞു പോയി ചിലപ്പോള്‍ സത്യമായിരിക്കും ഇത്രയും വ്യക്തമായി പറയണമെങ്ങില്‍ സത്യമായിരിക്കുമല്ലോ
Posted by ജയ്‌ ദുബായ് on May-27 10:13:28
മാനവന്റെ ചുടു രക്തം കുടിക്കും അസുരവിതുക്കള്‍
മാനവനെ കൊല്ലുക... മാനവന്റെ ചുടു രക്തം കുടിക്കുക. .. ആ ചുടു രക്തം കൊണ്ട് ചുവപ്പ് പതാകയെ വീണ്ടും ചുവപ്പിക്കുക. ഇരട്ട ചങ്കുള്ള ടി.പി. യെ വധിക്കുക.. എന്നിട്ട് ആ വധത്തെ മാഷാ അല്ലാഹു എന്ന് കൊണ്ട് ആവരണം ചെയ്യിക്കുക... എന്നിട്ട് അതിലൂടെ വീണ്ടും മുസ്ലിം വേട്ട നടത്തുക.... ദൈവം ഇല്ലാ എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന ഈ അസുര വിത്തുക്കളെ ദൈവം തന്നെ പാഠം പഠിപ്പിക്കുന്നു...ദൈവം തമ്പുരാന്‍ മുസ്ലിം സമൂഹത്തെ ഈ ചുടു രക്തം കുടിക്കുന്ന കിങ്കരന്മാരില്‍ നിന്നും രക്ഷിച്ചു...ദേശീയ തീവ്രവാദികളുടെ പാത പിന്തുടരുന്ന ചുടു രക്തം കുടിക്കുന്ന പാര്‍ടിയായ സി.പി.എം അടവുകള്‍ കേരളത്തില്‍ പാളി പോയത് പാര്‍ടി ചാനലിനും അതിന്റെ കൊലവിളി നടത്തുന്ന ദേശാഭിമാനി എന്ന പത്രവും അതിലെ ഭാസുരേന്ദ്രബാവുവും ഇതിനു പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് പറയുക... തോക്ക് കൊണ്ടും, വാളു കൊണ്ടും, അരിവാള്‍ കൊണ്ടും കൊല്ലുക... എന്നിട്ട് അതിനു പുകയ്തി കൊണ്ട് കവിത എഴുതുക.... സാംസ്കാരിക നായന്മാര്‍ ആയ ഓ.എന്‍.വി. . കെ.ഇ.എന്‍. തുടങ്ങിയ അക്ഷര പദ പ്രയോഗങ്ങള്‍ ചുടു രക്തത്തെ കുറിച്ച് മിണ്ടാതിരിക്കുക.... മാനിഷാദാ.... മാഷാ അല്ലാഹു.... ഈ പദങ്ങള്‍ മാത്രം ബാകി ആകുക..
Posted by ഖത്തര്‍ പ്രവാസി on May-27 10:05:04
അപ്പോള്‍ ആരാണ് കൊടും ഭീകരര്‍?
ചൈനയില്‍ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ മാവോ കൊന്നത് 3,78,28,000. സോവിയറ്റ് റഷ്യയില്‍ സ്റ്റാലിന്‍ മാത്രം കൊന്നു 4,26,72,000. ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കശാപ്പുകാരനെന്നാണ് വിളിക്കപ്പെടുന്ന ഹിറ്റ്‌ലര്‍ കൊന്നത് 20,94,600 - തുലനം ചെയ്യുമ്പോള്‍ തുച്ചം.. . അപ്പോള്‍ ആരാണ് കൊടും ഭീകരര്‍? ആ ചുവന്ന കൊടിക്കീഴില്‍ തണല് കൊള്ളുന്ന സകല സഖാക്കളും മനുഷ്യ സ്നേഹത്തിന്റെ ഒരു തുള്ളി മനസ്സിലുണ്ടെങ്കില്‍ ഒന്ന് ചരിത്രത്തിലേക്ക് എത്തി നോക്കുക.. അപ്പോള്‍ കാണാം എന്താണ് ആ രക്ത വര്‍ണ്ണം എന്ന്? അനില്‍ പനച്ചൂരാന്‍മാരുടെ വിപ്ലവകവിതകള്‍ ആ ചോരയുടെ യഥാര്‍ത്ഥ്യം മൂടാന്‍ ശ്രമിച്ചാലും ജനിതകമായി കിട്ടിയ കൊലവെറി അതിന്റെ ഭീകര മുഖം പുറത്തു കാണിക്കുക തന്നെ ചെയ്യും..അതാണ്‌ ഒന്ചിയത് കണ്ടത്! ഈ മുഖംമൂടി അണിഞ്ഞ ഭീകരവാദികളെ ഒറ്റപ്പെടുതെണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Posted by അപൂര്‍വ്വം, ദോഹ on May-27 09:34:02
quatation പാര്‍ടിയും തോക്ക് സെക്രടരിയും
എം.എം. മണി സത്യം തുറന്നു പറഞ്ഞു. പിണറായിയും ഗുണ്ടകളും സത്യം മറച്ചു വെക്കുന്നു. പിണറായിയെ പിടിച്ചു നുണ പരിശോടനക്ക് വിധേയനാക്കണം. quotation പാര്‍ട്ടി യായ സി.പി.എം ഇനി കേരളത്തില്‍ വളരുമെന്ന് തോനുന്നില്ല. അത് വളരും വല്ല കള്ളു കുടിയും കണ്ജാവ് ലോഭിക്കും വേണ്ടി ഗുണ്ട പണി എടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ആരെ വേണമെങ്കിലും വെട്ടിയോ, വെടി വെച്ചോ തല്ലിയോ കൊല്ലും. quotation പാര്‍ടി സംസ്ഥാന സെക്രടറി തന്നെ തോക്കുമായി എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപെട്ടതും എം.എം. മണി പറഞ്ഞ തോക്ക് കൊണ്ട് വെടി വെച്ച് കൊന്നതും കൂടി വായിക്കുമ്പോള്‍ quotation പാര്‍ടിയെ കേരളത്തില്‍ നിരോധിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. quotation പാര്‍ട്ടിയുടെ മുഴുവന്‍ ഗുണ്ടാ പണിക്കു ഓശാന പാടുന്നത് quotation ചാനല്‍ ആയ ആരും കാണാത്ത കൈരളിയും quotation പത്രമായ ആരും വായിക്ക്കാത്ത ദേശാഭിമാനിയും മാത്രം ആണ്. quotation പണിക്കു വേണ്ടി കവിതകള്‍ പോലും എഴുതാന്‍ ഇവിടെ ആളുണ്ട് എന്നാണു ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്.
Posted by കണ്ണൂര്‍ സ്വദേശി on May-27 08:20:40
കേന്ദ്ര അഭ്യന്തര വകുപ്പ് ഇടപെടണം
മണി ഒരു ഒഴുക്കന്‍ മട്ടില്‍ പറയുകയല്ല ചെയ്തത്. ലിസ്റ്റില്‍ ഉള്ളവരുടെ പേര് വായിച്ചു ഓരോരുത്തരെ എങ്ങനെയാണ് കൊന്നത് എന്ന് വ്യക്തമായി വരച്ചു കാണിക്കയായിരുന്നു. അത് ബാലന്‍ പറയുന്നപോലെ കേവലം ഒരു വികാര പ്രകടനമല്ല. എങ്കില്‍ വര്‍ഗീസിനെ വെടിവെച്ചു കൊന്നത് താനാണെന്ന് പറഞ്ഞ ഒരു പോലീസുകാരന്റെ വെളിപ്പെടുത്തലും ഒരു വികാര പ്രകടനമാകെണ്ടതായിരുന്നു. മറിച്ചു ഇങ്ങനെ പറഞ്ഞാല്‍ താന്‍ നിയമ നടപടിക്കു വിധേയമാകും എന്ന ബോധ്യം നിനിലനില്‍ക്കെ അതില്‍ ഒരാളുടെ ഒരു നിശ്ചയദാര്ട്യം ഉണ്ടായിരുന്നു. അത്തരം ഒരു വെളിപ്പെടുത്തലിന്റെ പര്യവസാനമാണ് ഇന്ന് ഐ. ജി. ലക്ഷ്മണയെ ജയിലില്‍ എത്തിച്ചത്. മാത്രമല്ല, അടിയന്തിരാവസ്ഥ കാലത്തും അതിനു മുമ്പും നക്സലുകളെ എന്തിനു വേണ്ടിയായിരുന്നു ഇവിടെ വേട്ടയാടിയിരുന്നത് ? ഈശ്വരവാര്യരുടെ മകന്‍ രാജന്‍, ജൊസൊഫ് ചാലി തുടങ്ങിയവര്‍ എന്തിനു വേണ്ടി കൊല്ലപ്പെട്ടു? സമാനമായ ഒരു നീക്കം തന്നെയല്ലേ കുറച്ചു കാലമായി ഇവിടെ അരെങ്ങെറി കൊണ്ടിരിക്കുന്നത്. ഇത് സഖാവ് അച്ചുതാനന്തന്റെ പിന്നില്‍ ആരെങ്കിലും പോകുന്നത് തടയിടാനുള്ള അണികള്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു എന്നും വേണമെങ്കില്‍ സംശയിക്കാം. നമ്മുടെ സംസ്ഥാന അഭ്യന്തര വകുപ്പ് ഇതൊക്കെ കേവലം പ്രാദേശിക പ്രശ്നങ്ങളായി കൈകാര്യം ചെയ്തതുകൊണ്ടാണ് നാള്‍ക്കുനാള്‍ ഇത് വര്‍ധിച്ചു വരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ ലിസ്റ്റില്‍ അക്കമിട്ടുകൊണ്ട് ഇത് കേവലം ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന ഇഷ്യൂ എന്നതില്‍ കവിഞ്ഞു ഇവിടെ കേന്ദ്ര അഭ്യന്തര വകുപ്പ് ഇടപെടല്‍ അനിവാര്യമായിരിക്കുന്നു.
Posted by ഭാരതീയര്‍ക്കു വേണ്ടി ഒരു കേരളീയന്‍ on May-27 08:15:15

hnjbhpambn _Ôs¸«h
Imcmbn cmPs\bpw N{µtiJcs\bpw ]nWdmbn hnPb³ Pbnen kµÀin¨p 
{i²Xncn¡m³ am[ya§Ä {ian¡p¶psh¶v ]nWdmbn hnPb³  
Fw Fw aWns¡Xnsc tIkv: cm{ãobambpw \nba]cambpw t\cnSpw; ]nWdmbn hnPb³ 
almtizXm tZhn¡v ]nWdmbn hnPbsâ Xpd¶ I¯v 
Xntbm{Imäv /hyàn  
Sn ]n h[¯n Ahkm\s¯ ssIsbm¸v ]nWdmbnbptSXv: F³ thWp 

aäp hmÀ¯IÄ...(Ct¸mÄ In«nbh)
KtWjv a{´nk`m ]p\{]thiw: NÀ¨ sNbvXn«nsöv kpIpamc³ \mbÀ 
kRvPbv Z¯ns\ ]qs\ Pbnente¡v amän 
kzÀWhne hoWvSpw Ipdbp¶p 
D½³NmWvSns¡Xntc sN¶n¯e  
bp.]n.F. kÀ¡mcn\v t\Xr¯z]mShansöv kpja kzcmPv  
tNfmcnbn temdnbpw Imdpw Iq«nap«n ap¶pacWw 
]cky hnhmZ¯n\nsöv apJya{´n  
Pbvdmw ctaiv A«¸mSn kµÀin¡pw 
D`bI£n NÀ¨ tIm¬{Kkv amänh¨p 

{][m\ hmçIÄ (SmKpIÄ)
Pinaray Vijayan



{]hmkn
cq]w amdnb ]mkvt]mÀ«v: {]iv\w ]cnlcn¨Xmbn Fw_kn

dnbmZv: C´y³ ]mkvt]mÀ«v cq]w amänbXpaqeapWvSmb {]iv\¯n\v ]cnlmcambXmbn Un.kn.Fw kn_n tPmÀPv KÄ^v tXPknt\mSv ]dªp. Aw_mkUÀ lmanZv Aen dmhp ...  
imkv{Xw
t¢mWnMneqsS C\n a\pjy¡pªpw

hmjnMvS¬: amXm]nXm¡fnÃmsX Ipªp§sf krãn¡p¶ kmt¦XnIhnZybmb t¢mWnMneqsS a\pjy¡pªp§sf krjvSn¡p¶ Imew hnZqcaÃ. 1996Â...  
ImbnIw
cmPØm\v 133 d¬kv hnPbe£yw

\yqUÂln: sF.]n.FÃn C¶se \S¶ Fenant\ädnse \nÀWmbI aÂkc¯n k¬ssdtkgvkv sslZcm_mZns\Xntc ap³ Nmw]y³amcmb cmPØm...  
IuXpIw
]¦mfn thWsa¶nÃ; samss_Â t^m¬ aXn!

eWvS³: samss_ t^m¬ amän\nÀ¯m³ Ignbm¯hn[w \nXyPohnX¯nsâ `mKambn amdnbn«psWvS¦nepw AXp kz´w ]¦mfnsb¡mfpw a¡sf...  
BgvNh«w
apf aqfpw CuWw

Xncph\´]pc¯v Hcp ]cky¡¼\n \S¯pIbmbncp¶p D®nIrjvW³. IqsS Ipd¨p Nn{Xw hcbpw tas¼mSn¡v in¸Iebpw. CSbv¡v Zpss_bnte...  
hnZym`ymkw
tIcf¯n imkv{X KthjWw

tIcf imkv{X kmt¦XnI ]cnØnXn Iu¬kn 2013þ14 te¡pÅ KthjW]²XnIfnte¡v At]£ £Wn¨p. kb³kv KthjWw t{]mÂkmln¸n¡Â, kmt¦...  
AhImi§Ä/\ntj[§Ä
AXnYn A[ym]\sa¶ ASna¸Wn

biÈcoc\mb H hn hnPbsâ {]ikvXamb Hcp ImÀ«q¬ kv{Sn¸pWvSv. Xn¡n¯nc¡n HcpIq«w BfpIÄ, "R§sfÃmw A[ym]IcmWv.' ASp¯Xmbn AhÀ ]dbp...  
]mTime
\mw hnjw Xo\nItfm....?

anTmbn Cãs¸Sm¯ Ip«nIfptWvSm? sFkv{Iow \pWbm³ sImXnbnÃm¯hcptWvSm? {^o¡mbn \S¡m³ Xebn jmw]phpw sPÃnbpw D]tbmKn¡pIbmWp Nne...  
hmWnPyw
kzÀWhne ]h\v 120 cq] Ipdªp

sIm¨n: kzÀWhne CSnªp. 120 cq] Ipdª ]h\v 19,880 cq]bmbpw 15 cq] Ipdªv {Kman\v 2,485 cq]bmbpw kzÀWhne C¶se Xmgv¶p. XpSÀ¨bmbn A©pZnhkw hne X...  



 
Kymedn