<?xml version="1.0" encoding="utf-8"?><rss version="2.0"><channel><title>Thejas Daily</title><description>Thejas Daily</description><link>http://www.thejasnews.com</link><lastBuildDate>20 Jun 2013 08:52:32 GMT</lastBuildDate><image><url>http://www.thejasnews.com/img/logo.gif</url><title>Thejas Daily</title><link>http://www.thejasnews.com</link><description>Thejas Daily </description></image><item> <title> വളയുന്ന പേനകള്‍ /ഹൃദയ തേജസ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=20130511508510240</link><description>  സമൂഹത്തിന്റെ പുരോഗമനപരമായ പരിവര്‍ത്തനത്തില്‍ എഴുത്തുകാരന്റെ പങ്ക്‌ വളരെ വലുതാണ്‌. അയാള്‍ ശക്തിയും ചൈതന്യവും ആവാഹിക്കുന്നതു സമൂഹത്തില്‍ നിന്നാണ്‌. വായനക്കാരന്റെ ബോധമണ്ഡലത്തില്‍ ജീവോന്മുഖമായ മൂല്യങ്ങള്‍ വളര്‍ത്താഌള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാവണം എഴുത്ത്‌.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 14:21:08 +0000</pubDate></item><item> <title> അവസാനത്തെ ഷോക്ക്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115085104367</link><description>  ഇപ്പോഴും ഹരീഷ്‌ ജീവിച്ചിരിക്കുന്നു. മെഡിക്കല്‍ സയന്‍സ്‌ എഴുതിയ വിധികളെ തിരുത്തി അവന്‍ പുഞ്ചിരിക്കുന്നു, പതിനെട്ടിന്റെ കുസൃതിയും കുട്ടിത്തങ്ങളുമില്ലാതെയാണെങ്കിലും. കോഴിക്കോട്‌ ഭവന്‍സ്‌ സ്‌കൂളിലെ സമര്‍ഥഌം മിടുക്കഌമായ ഹരീഷിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അവന്റെ അധ്യാപകര്‍ക്ക്‌ ഇന്നും വീര്‍പ്പടക്കാനാവുന്നില്ല.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 14:21:08 +0000</pubDate></item><item> <title> ജയകൃഷ്‌ണന്റെ രക്തം</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115103746955</link><description>  &quot;ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു' എന്നു മുദ്രാവാക്യം വിളിക്കാന്‍ എത്രയെളുപ്പം. എന്നാല്‍, ചാവാന്‍ പോകുന്നവനെ രക്ഷിക്കുന്നതിന്‌ ഒരു തുള്ളി ചോര കൊടുക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്‌. ആരെയും ഉപദ്രവിക്കാത്ത വവ്വാലിനെ നാം ചോരയൂറ്റി കുടിക്കുന്ന ഡ്രാക്കുളയായി കാണുന്നു. ഇവിടെ സ്വന്തം ചോരയൂറ്റിക്കൊടുക്കുന്നവന്റെ കഥ പറയുകയാണ്‌. സ്വന്തം ചോര അന്യന്റെ ജീവഌ വേണ്‌ടി നല്‍കി സമൂഹത്തില്‍ പ്രകാശം പരത്തുന്ന ഒരാള്‍. പേര്‌ ജയകൃഷ്‌ണന്‍.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 16:07:46 +0000</pubDate></item><item> <title> മൃദുലയുടെ കഥ</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115100747436</link><description>  അരുന്ധതി റോയ്‌, മീനാ അലക്‌സാണ്‌ടര്‍, സൂസന്‍ വിശ്വനാഥന്‍, മിനി നായര്‍, പ്രിയംവദാ കുര്യന്‍, അനിതാനായര്‍, സുഗുണാ രാമനാഥന്‍, ജാനകി മുരളി- ഇന്തോ ആംഗ്ലിയന്‍ നോവലിസ്‌റ്റുകളായ മലയാളിവനിതകളുടെ നിര വളരെ നീണ്‌ടതാണ്‌. ഇവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്ത്‌ പച്ചപിടിച്ച പുരുഷന്മാര്‍ തുലോം പരിമിതമാണ്‌. ഒരു കൈ വിരലില്‍ എണ്ണാവുന്നത്രയും പേരേ സക്രിയരായി ഈ രംഗത്ത്‌ ഉണ്‌ടാവൂ എന്ന്‌ ഏതാണ്‌ട്‌ ഉറപ്പിച്ചു പറയാം.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 15:37:47 +0000</pubDate></item><item> <title> കാര്‍ട്ടൂണിസ്റ്റുകളുടെ സ്വന്തം വി.എസ്‌ /വായന</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115095245974</link><description>  ഒരു കാലത്തെ രാഷ്ട്രീയചരിത്രം എങ്ങനെ രേഖപ്പെടുത്തി എന്നറിയാന്‍ പത്രത്താളുകള്‍ ചികയുന്നതുപോലെ രാഷ്ട്രീയനേതാക്കള്‍ എങ്ങനെ അടയാളപ്പെട്ടു എന്നറിയാഌള്ള നല്ല ഉപാധിയാണ്‌ കാര്‍ട്ടൂണുകള്‍. ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ കൊണ്‌ടു കീറിമുറിക്കപ്പെട്ട സാമൂഹിക രാഷ്ട്രീയത്തിന്റെ ഈടുവയ്‌പ്പുകളായി കാര്‍ട്ടൂണുകളെ വിലയിരുത്താം.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 13:51:44 +0000</pubDate></item><item> <title> ഹോളിവുഡിലെ ആദ്യ മലയാളി</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115082144742</link><description>  ഹോളിവുഡിലെ ഇതിഹാസതാരങ്ങളായ ഫ്രാങ്ക്‌ സിനാട്ര, സ്റ്റിവ്‌ മക്‌ ക്വീന്‍ തുടങ്ങിയവരോടൊപ്പം അഭിനയിക്കുകയും വിശ്വപ്രസിദ്ധമായ അനവധി ഇംഗ്ലീഷ്‌ ചിത്രങ്ങളുടെ സെറ്റില്‍ ജോലി ചെയ്യുകയും ചെയ്‌ത ഒരാള്‍ ഇതാ ഇവിടെ ഫോര്‍ട്ടുകൊച്ചിയില്‍ അഹങ്കാരവും ജാടയും തൊട്ടുതീണ്‌ടാത്ത ഒരു സഹൃദയനായി ജീവിക്കുന്നു.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 13:51:44 +0000</pubDate></item><item> <title> ന്യൂസ്‌ വാല്യൂ /കഥ</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115085108323</link><description>  &quot;&quot;അപ്പഴ്‌ നമ്മുടെ മോയിമോന്‍ ഹാജിക്ക്‌ വിസ ശരിയായി.''ചായ വീശിയടിക്കുന്നതിനിടയില്‍ പക്രുവിന്റെ കമന്റ്‌. പക്രുവിന്റെ ടി ബിസിനസ്സിന്‌ ഒരു പ്രഫഷനല്‍ ടച്ച്‌ കിട്ടണമെങ്കില്‍ ഇത്തിരി നര്‍മം മേമ്പൊടി ചേരണം. പ്രക്ഷകര്‍ക്ക്‌ പ്രസ്‌താവനയിലെ നര്‍മത്തിന്റെ മര്‍മം അനായാസേന പിടികിട്ടി.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 15:37:47 +0000</pubDate></item><item> <title> വ്യാസകഥയ്‌ക്ക്‌ പുതിയ വ്യാഖ്യാനം ചമച്ച്‌ ഏകാംഗ നാടകം മല്‍സ്യഗന്ധി /അരങ്ങ്‌</title><link>http://www.thejasnews.com/index.jsp?tp=det&amp;det=yes&amp;news_id=201305115102512400</link><description>  &quot;&quot;മല്‍സ്യഗന്ധിയായ സത്യവതിയുടെ കഥ നിങ്ങള്‍ക്കറിയുമോ..? സത്യവതി, ഒരു കടത്തുകാരിയായിരുന്നു. പതിവുപോലെ ഒരു ദിവസം സത്യവതി തോണി തുഴയുമ്പോള്‍ തോണിയിലിരുന്ന വയസ്സന്‍ മുനിക്കു സത്യവതിയില്‍ വല്ലാത്ത മോഹം. അവളുടെ മല്‍സ്യഗന്ധം അയാളെ വല്ലാതെ ഭ്രമിപ്പിച്ചുവത്ര. ഒടുവില്‍ തോണിയില്‍ വച്ചുതന്നെ അവളെ പ്രാപിക്കുവാന്‍ മുനി തീരുമാനിച്ചു.</description><category>azhchavattom</category><pubDate>Sat, 15 Jun 2013 16:07:46 +0000</pubDate></item></channel></rss>