- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാരകായുധങ്ങളുമായി ക്രിമിനല്‍ സംഘം പിടിയില്‍
കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്.

മാനന്തവാടി: മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍ . മാനന്തവാടിയില്‍ വെച്ച് തൊണ്ടര്‍നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍(29) പേരാമ്പ്ര കുന്നോത്ത് വീട് അരുണ്‍(28) കുറ്റ്യാടി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത്(28) പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ (24) എന്നിവരാണ് പിടിയിലായത്. വടിവാളടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം യാത്ര ചെയ്തിരുന്നത്.
വ്യാഴാഴ്ച രാത്രിയില്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ക്ക് നിരവധി മോഷണ , കൊലപാതക കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി, വടകര , കോഴിക്കോട് പൊലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ട്. വെള്ളമുണ്ടയില്‍ ഒരു വ്യാപര തര്‍ക്കത്തില്‍ ഇടപെടാനാണ് ഇവര്‍ വന്നതെന്നാണ് സൂചന. മറ്റൊരു സംഘത്തിന്റെ ക്വട്ടേഷനാണ് ഇതെന്നും സൂചനയുണ്ട്. സംഘം വയനാട്ടില്‍ എത്തിയതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
RELATED STORIES
ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMTകുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും:...
30 March 2025 9:32 AM GMTഎമ്പുരാന് കണ്ട് പിണറായി; ''കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും...
30 March 2025 7:48 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMT