- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഎപി സര്‍ക്കാരും പോലിസും തങ്ങളുടെ വസ്തുക്കള്‍ കൊള്ളയടിച്ചെന്ന് കര്‍ഷകര്‍

പട്യാല: പ്രതിഷേധ ക്യാമ്പുകള്‍ പൊളിച്ചുമാറ്റിയതിന് ശേഷം പോലിസും സംസ്ഥാനത്തെ എഎപി സര്‍ക്കാരും തങ്ങളുടെ വസ്തുക്കള്‍ കൊള്ളയടിച്ചെന്ന് കര്‍ഷകര്‍. ട്രാക്ടറുകള്‍, റഫ്രിജറേറ്ററുകള്‍, എസികള്‍, ഇന്‍വെര്‍ട്ടറുകള്‍, കിടക്കകള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവ എഎപി നിയമസഭാംഗങ്ങളുടെ അനുയായികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിതാും അവര്‍ പറഞ്ഞു.മോഷ്ടിച്ച ട്രാക്ടറുകളും ട്രോളികളും പരസ്യമായി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ടെന്നും, പോലിസ് സഹായം വേണ്ടുവോളം ഇതിനുണ്ടെന്നും ബികെയു (ഏക്ത സിദ്ധുപൂര്‍) സെക്രട്ടറി ഗുര്‍ദീപ് സിങ് ചാഹല്‍ പറഞ്ഞു.
അതേസമയം കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം 118-ാം ദിവസം കടന്നും.നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പഞ്ചാബ് പോലിസ് അദ്ദേഹത്തെ ഞായറാഴ്ച പട്യാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എംഎസ്പിക്കും മറ്റ് കര്‍ഷക അവകാശങ്ങള്‍ക്കും നിയമപരമായ ഉറപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ദല്ലേവല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ പ്രതിഷേധം അവസാനിച്ചുവെന്ന് സര്‍ക്കാര്‍ കരുതരുതെന്നും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ചാഹല്‍ പറഞ്ഞു.
RELATED STORIES
ആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMTആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി...
5 July 2025 11:09 AM GMTകുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ...
5 July 2025 10:47 AM GMTറിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യൺ
5 July 2025 9:54 AM GMTചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നു .
5 July 2025 8:11 AM GMT