- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്

ബംഗളൂരു: വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക പോലിസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്. കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു. കൂടിക്കാഴ്ച നടന്ന ബംഗളൂരുവിലെ ഹോട്ടലില്‍ പോലിസ് തെളിവെടുത്തു. വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതന്‍ സ്വപ്ന ചോദിക്കുന്നു.
'വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്മെന്റ് പോലിസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിലുള്ള ആ അജ്ഞാതന്‍', സ്വപ്ന സുരേഷ് ചോദിച്ചു. ബംഗളൂരുവിലെ കൃഷ്ണരാജപുരം പോലിസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് സ്വപ്നയോട് നിര്‍ദേശിച്ചിരുന്നു.
സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി വാഗ്ദാനം ചെയ്തെന്നും വധഭീഷണിയുള്‍പ്പെടെ ഉണ്ടായെന്നുമുള്ള ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞുവിട്ടയാളെന്ന് പറഞ്ഞാണ് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു ആരോപണം. ഒത്തുതീര്‍പ്പ് സംഭാഷണത്തിന്റെ വിവരമുള്‍പ്പെടെ കര്‍ണാടക ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.
RELATED STORIES
ഐപിഎല്ലില്‍ രാജസ്ഥാന് നിര്‍ണ്ണായകം; ഹാട്രിക്ക് തോല്‍വി ഒഴിവാക്കണം;...
30 March 2025 6:38 AM GMTബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസങ്ങളും ഇന്ത്യന്‍ ഓള് സ്റ്റാഴ്സും ഇന്ന്...
30 March 2025 6:23 AM GMTസിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍
30 March 2025 5:54 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTമരിച്ചയാളുടെ പഴ്സില്‍ നിന്നും പണം കവര്‍ന്ന എസ്ഐക്ക് സസ്പെന്ഷന്
30 March 2025 5:38 AM GMTഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവരെയും കൊന്നു തള്ളി ഇസ്രായേൽ ക്രൂരത
30 March 2025 5:31 AM GMT