- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനം; നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയിട്ടില്ല
സംഭവം നടന്നയുടൻ സ്ഥലത്തെത്തി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തും.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനം. തീപ്പിടിത്തമുണ്ടായ ശേഷം ആളുകൾ അകത്തേക്ക് കയറിയത് സുരക്ഷാവീഴ്ചയാണ്. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടുന്ന കാര്യം ആലോചിക്കും. സംഭവം നടന്നയുടൻ സ്ഥലത്തെത്തി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തും. ഇവർ ഉടൻ എത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തീപ്പിടിത്തമുണ്ടായപ്പോൾ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട ചീഫ് സെക്രട്ടറിയെ യോഗം അഭിനന്ദിച്ചു. അന്വേഷണം വേഗം പൂർത്തിയാക്കണമെന്നും യോഗം നിർദേശം നൽകി. തീപ്പിടിത്തത്തിൽ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. സംഭവ ശേഷമുണ്ടായ പ്രതിപക്ഷ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണ്. യോഗത്തിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും വിമർശനം നേരിട്ടു.
RELATED STORIES
ഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMT