- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിക്കുന്നത് നുണ
ഇത് താന്‍ പറഞ്ഞതോ എഴുതിയതോ അല്ല. വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങള്‍ വെരിഫൈ ചെയ്യാതെ പ്രചരിപ്പിക്കരുത്. എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്റെ ഒഫീഷ്യല്‍ ചാനലുകളിലൂടെയാണ് പറയുക-ട്വിറ്ററില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ അധികം വൈകാതെ തിരിച്ചു കയറുമെന്ന രീതിയില്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത നുണ. രത്തന്‍ ടാറ്റ തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇത് താന്‍ പറഞ്ഞതോ എഴുതിയതോ അല്ല. വാട്ട്സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങള്‍ വെരിഫൈ ചെയ്യാതെ പ്രചരിപ്പിക്കരുത്. എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ഞാന്‍ തന്റെ ഒഫീഷ്യല്‍ ചാനലുകളിലൂടെയാണ് പറയുക-ട്വിറ്ററില്‍ രത്തന്‍ ടാറ്റ വ്യക്തമാക്കി.
This post has neither been said, nor written by me. I urge you to verify media circulated on WhatsApp and social platforms. If I have something to say, I will say it on my official channels. Hope you are safe and do take care. pic.twitter.com/RNVL40aRTB
— Ratan N. Tata (@RNTata2000) April 11, 2020
കൊറോണയെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പാത്തിക വ്യവസ്ഥ തകര്‍ന്നടിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ക്കുന്ന രീതിയിലാണ് രത്തന്‍ ടാറ്റയുടെ സന്ദേശം പ്രചരിച്ചത്. വിദഗ്ധരെ കുറിച്ച് തനിക്കറിയില്ലെങ്കിലും മനുഷ്യപ്രയത്നത്തിന്റെ ഫലത്തെ കുറിച്ച് തനിക്കറിയാമെന്നാണ് ഇതില്‍ പറയുന്നത്.
രണ്ടാം ലോക യുദ്ധത്തിന് ശേഷം ജപ്പാന് തിരിച്ചുവന്നതും ഇസ്രായേല്‍ അറബികളെ അതിജയിച്ചതും 1983ല്‍ ഇന്ത്യ ലോക കപ്പ് ക്രിക്കറ്റ് ജയിച്ചതുമൊന്നും വിദഗ്ധര്‍ പ്രവചിച്ചിരുന്നില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഏതോ മോട്ടിവേഷനല്‍ സ്പീക്കര്‍ തയ്യാറാക്കിയ ടെക്സ്റ്റ് ടാറ്റയുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നത്
RELATED STORIES
ഹൂത്തികളില്‍ നിന്ന് ഹൊദൈദ തുറമുഖം പിടിക്കാന്‍ 'യെമന്‍ സര്‍ക്കാര്‍'...
13 April 2025 4:05 AM GMTസര്‍പ്പദോഷം ഒഴിവാക്കാന്‍ മകളെ ബലി നല്കിയ യുവതിയ്ക്ക് വധശിക്ഷ
13 April 2025 3:19 AM GMTഡിഎംകെ അധികാരത്തില്‍ നിന്ന് പുറത്തായാലേ ചെരിപ്പ് ഇടൂയെന്ന ശപഥത്തില്‍...
13 April 2025 2:19 AM GMTകര്‍ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്‍സസ്;...
13 April 2025 2:03 AM GMTഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMT